തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ തകര്‍ത്തുതരിപ്പണമാക്കുമെന്ന് ട്രംപ്; ഇസ്രാഈല്‍ മെനഞ്ഞ കഥയെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം : തലസ്ഥാനത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മൂന്നു ദിവസം മുൻപ് കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതം. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ തുടങ്ങി. സ്കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പമുണ്ട്. വെള്ളത്തിനടിയിൽ വസ്തുക്കൾ ശബ്ദമിടിപ്പുകൾ പുറപ്പെടുവിക്കുന്നതിലൂടെ കണ്ടെത്തുന്നതിനുള്ള സംവിധാനാമായ സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും സോണാർ ക്യാമറക്ക് ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ് ഫോമിന് സമീപമായുള്ള ടണലിലാണ് നാവികസേനാ സംഘം ഇപ്പോൾ പരിശോധന നടത്തുന്നത്. ഇനിയുള്ള തിരച്ചിലിന് നേവി മേൽനോട്ടം വഹിക്കുമെന്ന് സബ് കലക്ടർ അശ്വതി ശ്രീനിവാസ് അറിയിച്ചു.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയെ സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായി നിയമിക്കും
യുഎഇ വികസിപ്പിച്ച സാങ്കേതികവിദ്യ ഇന്ത്യയിലേക്ക്; സ്മാര്ട്ട്വാട്ടും ബിഎസ്ഇഎസും കരാറില്‍ ഒപ്പുവെച്ചു
വിഴിഞ്ഞം വിഷയത്തില്‍ ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്‍ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്‍ത്തകരോട്